കർമ്മ വിപാകം
വി.ടി.ഭട്ടതിരിപ്പാട്
കേരളത്തിലെ സ്ത്രീകളെ അന്ധവിശ്വാസം കൊണ്ട് തളച്ചിരുന്ന പുരുഷ മേൽക്കോയ്മയിൽ നിന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തുറന്നു കാണിക്കുകയും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതങ്ങൾ, യാഥാസ്ഥിതിക മേൽക്കോയ്മയെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ച വി.ടി യുടെ ആത്മകഥാഖണ്ഡങ്ങളുടെ സമാഹാരം വായനക്കാരെ ആവേശം കൊള്ളിക്കും. ജൻമിത്വം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണെന്ന് വി.ടി പറഞ്ഞത് ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലും അടിമത്വത്തിൽ നിന്ന് മോചിതരാവാനും വിദ്യാഭ്യാസം ചെയ്യാനും ആഹ്വാനം ചെയ്യുന്ന വി.ടി യെ ഈ പുസ്തകത്തിൽ കാണാം. പത്നിമാരെല്ലാം ഭർത്താവിന്റെ ഉച്ഛിഷ്ഠം ഭുജിക്കണമെന്നുള്ള നിയമങ്ങൾ ഉണ്ടാക്കിയ അറിവില്ലാത്ത അന്ധവിശ്വാസികളേക്കാൾ അപകടകാരികളാണ് അറിവുള്ള അന്ധവിശ്വാസികൾ എന്നത് ശരിയാണെന്ന് ബോധ്യമാവാൻ സ്വന്തം അനുഭവത്തിന്റെ കണ്ണീരും കിനാവിൽ നിന്നും തനിക്ക് ശരിയാണെന്ന് ഉറപ്പായ വഴിയിലൂടെ ജീവിതം നയിച്ച വി.ടി യെ വായനക്കാർക്ക് അടുത്തറിയാൻ കർമ്മ വിപാകം എന്ന ഈ ആത്മകഥയിലൂടെ കഴിയും. ഒരു സമുദായത്തിന്റെ തന്നെ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ മാറ്റിമറിച്ച വി.ടിയുടെ ആത്മകഥ ഒരു കാലത്തിന്റെ രാഷ്ട്രീയ മാനം നൽകുന്നുണ്ട്..
വി.ടി.ഭട്ടതിരിപ്പാട്
കേരളത്തിലെ സ്ത്രീകളെ അന്ധവിശ്വാസം കൊണ്ട് തളച്ചിരുന്ന പുരുഷ മേൽക്കോയ്മയിൽ നിന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തുറന്നു കാണിക്കുകയും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതങ്ങൾ, യാഥാസ്ഥിതിക മേൽക്കോയ്മയെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ച വി.ടി യുടെ ആത്മകഥാഖണ്ഡങ്ങളുടെ സമാഹാരം വായനക്കാരെ ആവേശം കൊള്ളിക്കും. ജൻമിത്വം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണെന്ന് വി.ടി പറഞ്ഞത് ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലും അടിമത്വത്തിൽ നിന്ന് മോചിതരാവാനും വിദ്യാഭ്യാസം ചെയ്യാനും ആഹ്വാനം ചെയ്യുന്ന വി.ടി യെ ഈ പുസ്തകത്തിൽ കാണാം. പത്നിമാരെല്ലാം ഭർത്താവിന്റെ ഉച്ഛിഷ്ഠം ഭുജിക്കണമെന്നുള്ള നിയമങ്ങൾ ഉണ്ടാക്കിയ അറിവില്ലാത്ത അന്ധവിശ്വാസികളേക്കാൾ അപകടകാരികളാണ് അറിവുള്ള അന്ധവിശ്വാസികൾ എന്നത് ശരിയാണെന്ന് ബോധ്യമാവാൻ സ്വന്തം അനുഭവത്തിന്റെ കണ്ണീരും കിനാവിൽ നിന്നും തനിക്ക് ശരിയാണെന്ന് ഉറപ്പായ വഴിയിലൂടെ ജീവിതം നയിച്ച വി.ടി യെ വായനക്കാർക്ക് അടുത്തറിയാൻ കർമ്മ വിപാകം എന്ന ഈ ആത്മകഥയിലൂടെ കഴിയും. ഒരു സമുദായത്തിന്റെ തന്നെ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ മാറ്റിമറിച്ച വി.ടിയുടെ ആത്മകഥ ഒരു കാലത്തിന്റെ രാഷ്ട്രീയ മാനം നൽകുന്നുണ്ട്..
No comments:
Post a Comment