ഗവണ് മെ ന്റ് ഡോക്ടർ
കഥ
ശാന്തേ ച്ചി ക്ക് ശരീരം വേദനയും തുമ്മലും ക ഫ ക്കെ ട്ടും ശ്വാസം മുട്ടലും തല
വേദനയും ഇന്നലെ രാത്രി മുതൽ അനു ഭ വ പ്പെ ട്ട തു കാരണം അടുത്തുള്ള
പ്രാഥമികാ രോ ഗ്യകേന്ദ്ര ത്തിൽ ഡോക്ടറെ കാണാൻ എത്തി. ഒ. പി. ടിക്കെറ്റ്
എടുക്കാൻ നല്ല ക്യു ഉണ്ട്. "പ്രതിരോധ മാണ് നല്ല മരുന്നു";"വാക്‌സിനേ ഷ ൻ
കൃത്യ സമയത്തു തന്നെ കൊടുക്കുക";,"മന്ത് നിവാരണത്തിനുള്ള ഗുളിക
കഴിയ്ക്കുക" തുടങ്ങി ചുവരിൽ പതിച്ചിട്ടുള്ള പോസ്റ്ററുകൾ വായിച്ചു ശാന്തേ ച്ചി
വരിയിലൂടെ മുന്നോട്ടു നീങ്ങി. ഒ. പി. ശീട്ടെ ഴു തു ന്ന മനുഷ്യന്റെ അടുത്തു എത്തി.
വെള്ള നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും ധരിച്ച ഒരു മനുഷ്യൻ.
അയാൾ ഇരിക്കുന്ന ക്യാബിനിൽ നിന്ന് മുഖ മുയർത്തി നോക്കി. പേര്
ശാന്ത,ശാന്തേച്ചി പറഞ്ഞു.
'വയസ്സു?"
"35"
""സ്ഥലം?"
"കുന്നുംപുറം"
ഒ. പി. ശീട്ടു ക്യാബി ന്റെ മുൻപിലുള്ള ചെറിയ വാതിലിലൂടെ നീട്ടിയിട്ടു "3
രൂപ""എന്ന് അയാൾ പറഞ്ഞു.3 രൂപ ഒ. പി .ശീട്ടി നു കൊടുത്തിട്ട് ശീട്ടു വാങ്ങി
കയ്യിൽ പിടിച്ചു ശാന്തേച്ചി ഡോക്ടറെ കാണാനുള്ള് വരിയിൽ പോയി നിന്നു.
അവിടെയും നല്ല തിരക്ക് ഉണ്ടായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ
വരി ആണ്. ഒരു പുരുഷനെ നോക്കികഴിഞ്ഞാൽ ഡോക്ടർ അടുത്ത തു ഒരു
സ്ത്രീയെ നോക്കും.
അപ്പോൾ ശാന്തേച്ചി യുടെ കണ്ണു മറ്റൊരു പോസ്റ്ററിൽ ഉടക്കി.""മുല യൂട്ട ൽ
മാതൃത്വത്തിന്റെ മഹത്വം"",ഗർഭിണി പോഷകാഹാരം കഴിക്ക
ണം"",""അമ്മയുടെ ആരോഗ്യമാണ് കുട്ടിയുടെ യും ആരോഗ്യം"".ഞാൻ രണ്ടു
ആണ്കുട്ടികളെ പ്രസവിച്ചതാ. അവരെയൊക്കെ നല്ല പോലെ മുല യൂ ട്ടു കയും
ചെയ്തിട്ടുണ്ട്. ശാന്തേ ച്ചി മനസ്സിൽ പറഞ്ഞു. നല്ല രീതിയിൽ വീട്ടിലെ പണികളും
എടുത്തിട്ടുണ്ട്. അങ്ങിനെ പോഷക മുള്ളത് ഏതെന്നു നോക്കി യൊന്നു മല്ല
കഴിച്ചതെങ്കിലും ഇല ക്ക റികളും വീട്ടിലെ മുരിങ്ങ യി ല യും ചീരയുയും ധാരാളം
കഴിച്ചിട്ടുണ്ട് .അങ്ങിനെ പോയി ശാന്തേച്ചി യുടെ ചിന്തകൾ. ശാന്തേച്ചി യുടെ
കല്യാണം 17ആം വയസ്സിൽ കഴിഞ്ഞതാണ്. അതിനു കാരണവും ഉണ്ട്
.ശാന്തേ ച്ചി യുടെ അമ്മ ശാന്തേച്ചി പള്സ് ടു വിനു പഠിക്കുമ്പോൾ മരണ പ്പെട്ടു.
പിന്നീട് അച്ഛന് ചായ കുടിക്കാൻ പോകുന്ന കടയിലെ സ്ത്രീയുമായി
അടുപ്പത്തിലായി .സങ്കടങ്ങളോ ക്കെ പറഞ്ഞു കൊണ്ട് പിന്നെ അവിടെ യായി
പൊറുതി. കള്ളും കുടിക്കും പണി എടുത്തു കിട്ടുന്ന പൈസ യൊക്കെ
ചയകടക്കാരി യു ടെ പീടികയിൽ കൊണ്ട്‌പോയി കൊടുക്ക ലായി. വല്ല്യ ച്ച ൻ
മാരെല്ലാവരും കൂടി തീരുമാനിച്ചതാണ് പ്ലസ് ടു കഴിഞ്ഞയുടനെ വിവാഹം
നടത്താൻ. അങ്ങിനെ സുന്ദരിയായ ശാന്തേച്ചി യെ സുന്ദരനായ ഒരാളെ
കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചു ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ
സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. സംതൃപ് ത മായി ജീ വിച്ചു
പോരുന്നു ശാന്തേച്ചി യും കുടുംബവും. മുത്ത മകൻ പ്ലസ് വ ണ്ണി ൽ പഠിക്കുന്നു.
രണ്ടാമത്തെ മകൻ 8 ആം ക്ലാസ്സിലും.
ശാന്തേച്ചി ഓരോന്നു ആ ലോചിച്ചു നിന്നപ്പോൾ തന്റെ മുന്നിലെ സ്ത്രീയും
ഡോക്ടറുടെ അടുത്തെത്തി. അടുത്തതു പുരുഷൻ മാരുടെ വരിയിൽ നിന്നാണ്.
ശാന്തേച്ചി ഡോക്ടറെ കാണാൻ മനസികമായി തയ്യാറെടുത്തു നിന്നു. അടുത്ത
വരിയിൽ നിന്നു ഒരു പുരുഷനും ഡോക്ടറുടെ അടു ത്തെ ത്തി. അയാളും
ഡോക്ടറുടെ അടുത്തു നിന്നു തിരികെ നടന്നപ്പോൾ ഡോക്ടർ തല ഉയർത്തി
നോക്കി. ശാന്തേച്ചി വേഗം നടന്ന് ഡോക്ടറുടെ മുന്നിൽ എത്തി .
""ഇരിക്ക്," ഡോക്ടർ കൈ കൊണ്ട് ആംഗ്യം കാട്ടി.
"ഉം"
""പറ യൂ?
""
""ഇന്നലെ രാത്രിമുതൽ നല്ല ശരീര വേദ ന, ക ഫ് ക്കെട്ടും ശ്വാസം മുട്ടലും ജല
ദോഷവും രാവിലെ മുതൽ നല്ല തു മ്മ ലും ഉണ്ട്"".
''ഉം രാവിലെ ഭക്ഷണം എന്താ ക ഴി ച്ചത്?""
"'കഞ്ഞി"'
""ശോധ ന യുണ്ടോ?""
""ഉം ""ഉണ്ട് എന്ന ഭാവത്തിൽ തലയാട്ടി .
""തല വേദനയൊന്നും ഇല്ലല്ലോ?""
""ഇല്ല""
ഡോക്ടർ ശീട്ടി ലെഴുതി യിരിക്കുന്ന ശാന്തേച്ചി യു ടെ പേരിനു ചുവട്ടിലായി മൂന്നു
തരം മരുന്നു കളുടെ പേര് എഴുതി. ശീട്ടു കയ്യിൽ കൊടുത്തിട്ട് ഡോക്ടർ
പറഞ്ഞു,""നല്ല പോലെ രാവിലെ യും വൈകുന്നേരവും ആവി കൊള്ളുക""
""കൊള്ളാം""
""മരുന്നു ഒരാഴ്ച കഴിക്കുക""""മറിയില്ലെങ്കിൽ വീണ്ടും വന്നു കാണണം"".
""ശരി ഡോക്ടർ""
ശാന്തേച്ചി ശീട്ടുമായി മരുന്നു കൊടുക്കുന്ന സ്ഥലത്തു എത്തി .അവിടെയും വരി
കാണപ്പെട്ടു. ശാന്തേച്ചി വരിയിൽ നിന്നു മരുന്നു വാങ്ങി. ഫർമസിസ്റ്റു പറഞ്ഞു
:''ഈ മൂന്ന് കവറിൽ നിന്നും ഓരോ ഗുളിക വീതം മൂന്നു നേരം. കവറിന് പുറത്തു
എഴുതി യിട്ടുമുണ്ട്''.
''ശരി''ശാന്തേച്ചി പറഞ്ഞു.
ശാന്തേച്ചി ഉച്ചയോടെ വീ ട്ടിൽ എത്തി.
കുറച്ചു കഞ്ഞി കുടിച്ചു. എന്നിട്ടു മൂ ന്നു കവറിൽ നിന്നും ഓരോ ഗുളിക വീതം
എടുത്തു കഴിച്ചു.
''ഡോക്ടറെ കണ്ടോ ശാന്തേ ച്ചി?''അടുത്ത വീട്ടിലെ സുധ ചോദിച്ചു.
അവൾ രാവിലെ കണ്ടതാണ് ശാന്തേച്ചി ഡോക്ടറെ കാണാൻ പോകുന്നത്.
അതാണ് ശാന്തേച്ചി വീട്ടിൽ വന്നതറി ഞ്ഞു അവൾ വിവരം അറിയാൻ ഓടി
എത്തിയത്.
''കണ്ടു മോളെ''
''എന്നിട്ടു എന്തു പറഞ്ഞു ''
''മരുന്നു തന്നു, ഒരാഴ്ചത്തേക്ക് കഴിക്കാൻ പറഞ്ഞു, എന്നാലും ആ സാധനം
വച്ചൊക്കെ ഒന്നു നോക്കുക പോലും ചെയ്തില്ല. എന്നാലല്ലേ നമുക്ക് ഒരു
തൃപ്തിയാവു സുധാ'',ഇതു പറഞ്ഞു ശാന്തേച്ചി ഒന്നു ചിരിച്ചു.
ഡോക്ടറിന് ആളെ കണ്ടപ്പോഴേ കാര്യം പിടികിട്ടി കാണും'' അതാ കുഴലൊന്നും
വച്ചു നോക്കാഞ്ഞത്.''സുധ പറഞ്ഞു.
''നമ്മുടെ അഞ്‌ജലി ഡോക്ടറുടെ വീട്ടിൽ പോയാൽ 150 രൂപ കൊടുത്താലും
കഴുത്തിൽ കിടക്കണ സാധനം വെച്ചു ഞെക്കി നോക്കും ഒരു പത്തു മിനിറ്റ്
തിരിച്ചും മറിച്ചും പരിശോധി ക്കും. ആ പോളിക്ക് എന്ന് പറഞ്ഞു കൊണ്ട്
ഡോക്ടർ വാ പൊളിക്കും ,അപ്പോൾ നമ്മൾ അറിയാതെ വാ പൊളിക്കും.
അപ്പോൾ വായിൽ ടോർച്ഛ് അടിച്ചു നോക്കും. എന്നിട്ടു നാക്ക് നീട്ട് എന്നു
പറയും"-''എന്നിട്ടു അവിടുന്നു തന്നെ ഒരു 200 രൂപ യുടെ മരുന്നും
തരും''.''അപ്പൊ നമുക്ക് വല്ലാത്തൊരു ആശ്വാസം ലഭിക്കും.''.
'''ശാന്തേച്ചിക്കു അഞ്‌ജലി ഡോ ക്ടറുടെ അടുത്തു പോയാ ലേ സമാധാനം
കിട്ടൂ ന്നു ല്ലേ?'' സുധ ചോദിച്ചു.
''ഉം''
''ഇതു കാലാവസ്ഥാ വ്യതിയാനം കൊണ്ടു വരുന്ന അസുഖ മല്ലേ.
ഡോക്ടർക്കു ശാന്തേച്ചി പറഞ്ഞപ്പോഴേ കാര്യം കാര്യം മനസിലായി. അതാ
കുഴലൊന്നും വച്ചു നോ ക്കാതെ മരുന്നു എഴുതി യത്. ആകെ 3 രൂപ യുടെ
ചിലവ് കൊണ്ടു നല്ലൊരു ഡോക്ടറു ടെ സേവനവും കിട്ടി''.
''എന്നാലും എന്റെ സുധാ ,അവിടെ എത്ര മനുഷ്യന്മാരാ പനി;വയറിളക്കം;
ഛർദി അങ്ങിനെ എല്ലാ തരക്കാരും ഉണ്ട്.""
''ഉം''
''ചേച്ചീടെ പോലെ ഒരു ശരീര വേദന യും ജലദോഷവും വന്നാൽ
ഞാനാണെങ്കിൽ ആദ്യം ഒരു കാ ൽ പ്പോ ൾ കഴിക്കും. ഒരു ദിവസം കഴിഞ്ഞിട്ടും
മറിയില്ലെങ്കിലേ ഡോക്ടറുടെ അടുത്തു പോകു. ഇനി അസുഖം എന്താണെന്ന്
നമുക്ക് മനസിലായില്ലെങ്കിൽ അവർക്കും മനസ്സിലാകില്ല നമ്മുടെ
അസുഖം.''സുധ പറഞ്ഞു.
'''ഒന്നു പോടി ഓരോന്നു പറയാതെ''
""ചേച്ചി മരുന്നു കഴിച്ചു വിശ്രമിക്കു. ഞാൻ പിന്നെ വരാം''.
''ശരി'' ശാന്തേച്ചി പറഞ്ഞു.
സുധ നടന്നു പോകുന്നതും നോക്കി ശാന്തേച്ചി അങ്ങിനെ നിന്നു.
ആഫ്റ്റർ ഓൾ പിറ്റേദിവസം രാവിലെ കുളിച്ചു കുറിയിട്ടു
അമ്പലത്തിൽ പോയി വന്ന ശേഷം മകന്റെ സ്കൂളിൽ നടക്കുന്ന
രക്ഷകർത്താക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ശാന്തേച്ചി ചുട്ടുപൊള്ളുന്ന
വെയിലിനെ വകവെക്കാതെ സ്കൂളിലേക്ക് നടന്നു.
കഥ
ശാന്തേ ച്ചി ക്ക് ശരീരം വേദനയും തുമ്മലും ക ഫ ക്കെ ട്ടും ശ്വാസം മുട്ടലും തല
വേദനയും ഇന്നലെ രാത്രി മുതൽ അനു ഭ വ പ്പെ ട്ട തു കാരണം അടുത്തുള്ള
പ്രാഥമികാ രോ ഗ്യകേന്ദ്ര ത്തിൽ ഡോക്ടറെ കാണാൻ എത്തി. ഒ. പി. ടിക്കെറ്റ്
എടുക്കാൻ നല്ല ക്യു ഉണ്ട്. "പ്രതിരോധ മാണ് നല്ല മരുന്നു";"വാക്‌സിനേ ഷ ൻ
കൃത്യ സമയത്തു തന്നെ കൊടുക്കുക";,"മന്ത് നിവാരണത്തിനുള്ള ഗുളിക
കഴിയ്ക്കുക" തുടങ്ങി ചുവരിൽ പതിച്ചിട്ടുള്ള പോസ്റ്ററുകൾ വായിച്ചു ശാന്തേ ച്ചി
വരിയിലൂടെ മുന്നോട്ടു നീങ്ങി. ഒ. പി. ശീട്ടെ ഴു തു ന്ന മനുഷ്യന്റെ അടുത്തു എത്തി.
വെള്ള നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും ധരിച്ച ഒരു മനുഷ്യൻ.
അയാൾ ഇരിക്കുന്ന ക്യാബിനിൽ നിന്ന് മുഖ മുയർത്തി നോക്കി. പേര്
ശാന്ത,ശാന്തേച്ചി പറഞ്ഞു.
'വയസ്സു?"
"35"
""സ്ഥലം?"
"കുന്നുംപുറം"
ഒ. പി. ശീട്ടു ക്യാബി ന്റെ മുൻപിലുള്ള ചെറിയ വാതിലിലൂടെ നീട്ടിയിട്ടു "3
രൂപ""എന്ന് അയാൾ പറഞ്ഞു.3 രൂപ ഒ. പി .ശീട്ടി നു കൊടുത്തിട്ട് ശീട്ടു വാങ്ങി
കയ്യിൽ പിടിച്ചു ശാന്തേച്ചി ഡോക്ടറെ കാണാനുള്ള് വരിയിൽ പോയി നിന്നു.
അവിടെയും നല്ല തിരക്ക് ഉണ്ടായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ
വരി ആണ്. ഒരു പുരുഷനെ നോക്കികഴിഞ്ഞാൽ ഡോക്ടർ അടുത്ത തു ഒരു
സ്ത്രീയെ നോക്കും.
അപ്പോൾ ശാന്തേച്ചി യുടെ കണ്ണു മറ്റൊരു പോസ്റ്ററിൽ ഉടക്കി.""മുല യൂട്ട ൽ
മാതൃത്വത്തിന്റെ മഹത്വം"",ഗർഭിണി പോഷകാഹാരം കഴിക്ക
ണം"",""അമ്മയുടെ ആരോഗ്യമാണ് കുട്ടിയുടെ യും ആരോഗ്യം"".ഞാൻ രണ്ടു
ആണ്കുട്ടികളെ പ്രസവിച്ചതാ. അവരെയൊക്കെ നല്ല പോലെ മുല യൂ ട്ടു കയും
ചെയ്തിട്ടുണ്ട്. ശാന്തേ ച്ചി മനസ്സിൽ പറഞ്ഞു. നല്ല രീതിയിൽ വീട്ടിലെ പണികളും
എടുത്തിട്ടുണ്ട്. അങ്ങിനെ പോഷക മുള്ളത് ഏതെന്നു നോക്കി യൊന്നു മല്ല
കഴിച്ചതെങ്കിലും ഇല ക്ക റികളും വീട്ടിലെ മുരിങ്ങ യി ല യും ചീരയുയും ധാരാളം
കഴിച്ചിട്ടുണ്ട് .അങ്ങിനെ പോയി ശാന്തേച്ചി യുടെ ചിന്തകൾ. ശാന്തേച്ചി യുടെ
കല്യാണം 17ആം വയസ്സിൽ കഴിഞ്ഞതാണ്. അതിനു കാരണവും ഉണ്ട്
.ശാന്തേ ച്ചി യുടെ അമ്മ ശാന്തേച്ചി പള്സ് ടു വിനു പഠിക്കുമ്പോൾ മരണ പ്പെട്ടു.
പിന്നീട് അച്ഛന് ചായ കുടിക്കാൻ പോകുന്ന കടയിലെ സ്ത്രീയുമായി
അടുപ്പത്തിലായി .സങ്കടങ്ങളോ ക്കെ പറഞ്ഞു കൊണ്ട് പിന്നെ അവിടെ യായി
പൊറുതി. കള്ളും കുടിക്കും പണി എടുത്തു കിട്ടുന്ന പൈസ യൊക്കെ
ചയകടക്കാരി യു ടെ പീടികയിൽ കൊണ്ട്‌പോയി കൊടുക്ക ലായി. വല്ല്യ ച്ച ൻ
മാരെല്ലാവരും കൂടി തീരുമാനിച്ചതാണ് പ്ലസ് ടു കഴിഞ്ഞയുടനെ വിവാഹം
നടത്താൻ. അങ്ങിനെ സുന്ദരിയായ ശാന്തേച്ചി യെ സുന്ദരനായ ഒരാളെ
കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചു ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ
സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. സംതൃപ് ത മായി ജീ വിച്ചു
പോരുന്നു ശാന്തേച്ചി യും കുടുംബവും. മുത്ത മകൻ പ്ലസ് വ ണ്ണി ൽ പഠിക്കുന്നു.
രണ്ടാമത്തെ മകൻ 8 ആം ക്ലാസ്സിലും.
ശാന്തേച്ചി ഓരോന്നു ആ ലോചിച്ചു നിന്നപ്പോൾ തന്റെ മുന്നിലെ സ്ത്രീയും
ഡോക്ടറുടെ അടുത്തെത്തി. അടുത്തതു പുരുഷൻ മാരുടെ വരിയിൽ നിന്നാണ്.
ശാന്തേച്ചി ഡോക്ടറെ കാണാൻ മനസികമായി തയ്യാറെടുത്തു നിന്നു. അടുത്ത
വരിയിൽ നിന്നു ഒരു പുരുഷനും ഡോക്ടറുടെ അടു ത്തെ ത്തി. അയാളും
ഡോക്ടറുടെ അടുത്തു നിന്നു തിരികെ നടന്നപ്പോൾ ഡോക്ടർ തല ഉയർത്തി
നോക്കി. ശാന്തേച്ചി വേഗം നടന്ന് ഡോക്ടറുടെ മുന്നിൽ എത്തി .
""ഇരിക്ക്," ഡോക്ടർ കൈ കൊണ്ട് ആംഗ്യം കാട്ടി.
"ഉം"
""പറ യൂ?
""
""ഇന്നലെ രാത്രിമുതൽ നല്ല ശരീര വേദ ന, ക ഫ് ക്കെട്ടും ശ്വാസം മുട്ടലും ജല
ദോഷവും രാവിലെ മുതൽ നല്ല തു മ്മ ലും ഉണ്ട്"".
''ഉം രാവിലെ ഭക്ഷണം എന്താ ക ഴി ച്ചത്?""
"'കഞ്ഞി"'
""ശോധ ന യുണ്ടോ?""
""ഉം ""ഉണ്ട് എന്ന ഭാവത്തിൽ തലയാട്ടി .
""തല വേദനയൊന്നും ഇല്ലല്ലോ?""
""ഇല്ല""
ഡോക്ടർ ശീട്ടി ലെഴുതി യിരിക്കുന്ന ശാന്തേച്ചി യു ടെ പേരിനു ചുവട്ടിലായി മൂന്നു
തരം മരുന്നു കളുടെ പേര് എഴുതി. ശീട്ടു കയ്യിൽ കൊടുത്തിട്ട് ഡോക്ടർ
പറഞ്ഞു,""നല്ല പോലെ രാവിലെ യും വൈകുന്നേരവും ആവി കൊള്ളുക""
""കൊള്ളാം""
""മരുന്നു ഒരാഴ്ച കഴിക്കുക""""മറിയില്ലെങ്കിൽ വീണ്ടും വന്നു കാണണം"".
""ശരി ഡോക്ടർ""
ശാന്തേച്ചി ശീട്ടുമായി മരുന്നു കൊടുക്കുന്ന സ്ഥലത്തു എത്തി .അവിടെയും വരി
കാണപ്പെട്ടു. ശാന്തേച്ചി വരിയിൽ നിന്നു മരുന്നു വാങ്ങി. ഫർമസിസ്റ്റു പറഞ്ഞു
:''ഈ മൂന്ന് കവറിൽ നിന്നും ഓരോ ഗുളിക വീതം മൂന്നു നേരം. കവറിന് പുറത്തു
എഴുതി യിട്ടുമുണ്ട്''.
''ശരി''ശാന്തേച്ചി പറഞ്ഞു.
ശാന്തേച്ചി ഉച്ചയോടെ വീ ട്ടിൽ എത്തി.
കുറച്ചു കഞ്ഞി കുടിച്ചു. എന്നിട്ടു മൂ ന്നു കവറിൽ നിന്നും ഓരോ ഗുളിക വീതം
എടുത്തു കഴിച്ചു.
''ഡോക്ടറെ കണ്ടോ ശാന്തേ ച്ചി?''അടുത്ത വീട്ടിലെ സുധ ചോദിച്ചു.
അവൾ രാവിലെ കണ്ടതാണ് ശാന്തേച്ചി ഡോക്ടറെ കാണാൻ പോകുന്നത്.
അതാണ് ശാന്തേച്ചി വീട്ടിൽ വന്നതറി ഞ്ഞു അവൾ വിവരം അറിയാൻ ഓടി
എത്തിയത്.
''കണ്ടു മോളെ''
''എന്നിട്ടു എന്തു പറഞ്ഞു ''
''മരുന്നു തന്നു, ഒരാഴ്ചത്തേക്ക് കഴിക്കാൻ പറഞ്ഞു, എന്നാലും ആ സാധനം
വച്ചൊക്കെ ഒന്നു നോക്കുക പോലും ചെയ്തില്ല. എന്നാലല്ലേ നമുക്ക് ഒരു
തൃപ്തിയാവു സുധാ'',ഇതു പറഞ്ഞു ശാന്തേച്ചി ഒന്നു ചിരിച്ചു.
ഡോക്ടറിന് ആളെ കണ്ടപ്പോഴേ കാര്യം പിടികിട്ടി കാണും'' അതാ കുഴലൊന്നും
വച്ചു നോക്കാഞ്ഞത്.''സുധ പറഞ്ഞു.
''നമ്മുടെ അഞ്‌ജലി ഡോക്ടറുടെ വീട്ടിൽ പോയാൽ 150 രൂപ കൊടുത്താലും
കഴുത്തിൽ കിടക്കണ സാധനം വെച്ചു ഞെക്കി നോക്കും ഒരു പത്തു മിനിറ്റ്
തിരിച്ചും മറിച്ചും പരിശോധി ക്കും. ആ പോളിക്ക് എന്ന് പറഞ്ഞു കൊണ്ട്
ഡോക്ടർ വാ പൊളിക്കും ,അപ്പോൾ നമ്മൾ അറിയാതെ വാ പൊളിക്കും.
അപ്പോൾ വായിൽ ടോർച്ഛ് അടിച്ചു നോക്കും. എന്നിട്ടു നാക്ക് നീട്ട് എന്നു
പറയും"-''എന്നിട്ടു അവിടുന്നു തന്നെ ഒരു 200 രൂപ യുടെ മരുന്നും
തരും''.''അപ്പൊ നമുക്ക് വല്ലാത്തൊരു ആശ്വാസം ലഭിക്കും.''.
'''ശാന്തേച്ചിക്കു അഞ്‌ജലി ഡോ ക്ടറുടെ അടുത്തു പോയാ ലേ സമാധാനം
കിട്ടൂ ന്നു ല്ലേ?'' സുധ ചോദിച്ചു.
''ഉം''
''ഇതു കാലാവസ്ഥാ വ്യതിയാനം കൊണ്ടു വരുന്ന അസുഖ മല്ലേ.
ഡോക്ടർക്കു ശാന്തേച്ചി പറഞ്ഞപ്പോഴേ കാര്യം കാര്യം മനസിലായി. അതാ
കുഴലൊന്നും വച്ചു നോ ക്കാതെ മരുന്നു എഴുതി യത്. ആകെ 3 രൂപ യുടെ
ചിലവ് കൊണ്ടു നല്ലൊരു ഡോക്ടറു ടെ സേവനവും കിട്ടി''.
''എന്നാലും എന്റെ സുധാ ,അവിടെ എത്ര മനുഷ്യന്മാരാ പനി;വയറിളക്കം;
ഛർദി അങ്ങിനെ എല്ലാ തരക്കാരും ഉണ്ട്.""
''ഉം''
''ചേച്ചീടെ പോലെ ഒരു ശരീര വേദന യും ജലദോഷവും വന്നാൽ
ഞാനാണെങ്കിൽ ആദ്യം ഒരു കാ ൽ പ്പോ ൾ കഴിക്കും. ഒരു ദിവസം കഴിഞ്ഞിട്ടും
മറിയില്ലെങ്കിലേ ഡോക്ടറുടെ അടുത്തു പോകു. ഇനി അസുഖം എന്താണെന്ന്
നമുക്ക് മനസിലായില്ലെങ്കിൽ അവർക്കും മനസ്സിലാകില്ല നമ്മുടെ
അസുഖം.''സുധ പറഞ്ഞു.
'''ഒന്നു പോടി ഓരോന്നു പറയാതെ''
""ചേച്ചി മരുന്നു കഴിച്ചു വിശ്രമിക്കു. ഞാൻ പിന്നെ വരാം''.
''ശരി'' ശാന്തേച്ചി പറഞ്ഞു.
സുധ നടന്നു പോകുന്നതും നോക്കി ശാന്തേച്ചി അങ്ങിനെ നിന്നു.
ആഫ്റ്റർ ഓൾ പിറ്റേദിവസം രാവിലെ കുളിച്ചു കുറിയിട്ടു
അമ്പലത്തിൽ പോയി വന്ന ശേഷം മകന്റെ സ്കൂളിൽ നടക്കുന്ന
രക്ഷകർത്താക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ശാന്തേച്ചി ചുട്ടുപൊള്ളുന്ന
വെയിലിനെ വകവെക്കാതെ സ്കൂളിലേക്ക് നടന്നു.
No comments:
Post a Comment